നതോന്നതവൃത്തത്തിൽ പി . സി . എസ് . കുണ്ടുകാട് എഴുതിയ രാമായണം...
ലെയ ജോജു എന്ന എട്ടാംക്ലാസ്സ്വിദ്യാർത്ഥിയുടെ ഭാവനാലോകത്തിലാണ് ഞാൻ...
നിഷ്ക്കളങ്കമായ ചോദ്യചിഹ്നങ്ങളും തർക്കുത്തരങ്ങളും ചിലപ്പോൾ അപാരമായ...
സ്ഥാപനവത്ക്കരിക്കപ്പെട്ടസഭാസമൂഹങ്ങളിൽ, പോപ്പ് ഫ്രാൻസീസിന്റെ ഫ്രാൻസീസൻ...
സിനിമയിൽ സ്ഥാനം നേടുന്നതിന് മുമ്പ് എനിക്ക് സത്യൻ സാറിനോട്...
വിശപ്പിന്റെ വിളി എന്ന സിനിമയിൽ അഭിനയിക്കുന്നതിനാണ് ഞാൻ ഉദയാ...
ജീവിതത്തെ സ്നേഹിക്കുന്നവർക്കും ശ്രദ്ധിക്കുന്നവർക്കും ഒട്ടേറെ...
റോഡിൽ കാൽനടക്കാർ കുറവായിരുന്നു. അയാളെ കടന്നുപോയ കാറുകളുടെ എണ്ണം അതിലും...
ആത്മീയാചാര്യന്മാരിൽ വിപ്ലവകാരിയായിരുന്നു ഓഷോ. അറിവിന്റെ ആകാശഗോപുരങ്ങളാണ്...
കലയും രാഷ്ട്രീയവും രണ്ടല്ലെന്ന് തെളിയിച്ച അപൂർവ്വ പ്രതിഭയായിരുന്നു മുരളി. രാഷ്ട്രീയമില്ലാതെ കലയില്ലെന്നു മുരളി വിശ്വസിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ അധിഷ്ഠിതമാണ് രാഷ്ട്രീയം എന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
സിനിമയിൽ സ്ഥാനം നേടുന്നതിന് മുമ്പ് എനിക്ക് സത്യൻ സാറിനോട് ആരാധനയായിരുന്നു. അദ്ദേഹമൊത്ത് അഭിനയിക്കുവാനുള്ള അവസരം കിട്ടിയപ്പോൾ എനിക്ക് വലിയ ഗുരുവിനെ കിട്ടി; സ്നേഹസമ്പന്നനായ ഗുരു ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. പക്ഷെ, എന്റെ ഹൃദയത്തിൽ ഗുരുസ്ഥാനത്ത് ഇന്നും അദ്ദേഹമുണ്ട്. മധു, സിനി ആർട്ടിസ്റ്റ്
നതോന്നതവൃത്തത്തിൽ പി . സി . എസ് . കുണ്ടുകാട് എഴുതിയ രാമായണം കഥ വഞ്ചിപ്പാട്ട് രീതിയിൽ മലയാള സാഹിത്യത്തിന് ഒരു പ്രത്യേക വായനാനുഭവം സമ്മാനിക്കും.
സെൽഫ് ഹെൽപ്പ് പുസ്തകങ്ങളുടെ പ്രളയകാലത്ത് പലതുകൊണ്ടും വ്യത്യസ്തമാണ് വിനോദിന്റെ പുസ്തകം. ഇംഗ്ലീഷ് അക്ഷരമാലയുടെ ചുവടുപിടിച്ച് വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുഖ്യം. ആസൂത്രിതമായ ശ്രമങ്ങളിലൂടെ ആർക്കും വിജയം ഉറപ്പാക്കാമെന്നാണ് സരളവും സരസവുമായ ശൈലിയിലൂടെ വിനോദ് വ്യക്തമാക്കുന്നത്.
മണ്ണപ്പവും കുപ്പിവളയും എന്ന കവിതയിലൂടെ മണ്ണപ്പമുണ്ടാകുന്ന കുട്ടികളുടെ കളികൾ വിവരിക്കുന്ന തോടൊപ്പം, സ്വർണ്ണം വിറ്റ് മണൽവാങ്ങി തന്റെ കൈകളിലെ കുപ്പിവളകൾ നോക്കി പരിതപിക്കുന്ന അമ്മയുടെ ചിത്രവുമുണ്ട്. ധാരാളം കവിതകൾ ആഴത്തിൽ വായിക്കുന്ന തന്റെ അനുഭവം എഴുത്തിലൂടെ വികസിപ്പിക്കുമ്പോൾ സ്വന്തം കാവ്യലോകത്തെ പരിപോഷിപ്പിക്കുവാൻ ഷൈജിക്ക് കഴിയും.
ആത്മീയാചാര്യന്മാരിൽ വിപ്ലവകാരിയായിരുന്നു ഓഷോ. അറിവിന്റെ ആകാശഗോപുരങ്ങളാണ് ഓഷോ തന്റെ അനുയായികൾക്ക് സമ്മാനിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സമസ്യയായിത്തീർന്ന ആ ആചാര്യന്റെ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകം.
''ഇറാൻ ഒരു വിങ്ങലായ്'' വേറിട്ടൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. ഇതിനെ യാത്രാവിവരണം എന്നു വിശേഷിപ്പിക്കാനാവില്ല. ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്നു പറയാനാവില്ല. ആത്മീയാകർഷണം എന്ന മുദ്ര ചാർത്താനുമാവില്ല.
''തിന്മയെ കാവ്യഭാവനയിലൂടെ ഭസ്മമാക്കിക്കൊണ്ട് നന്മയെ ഊതിക്കത്തിച്ച് പ്രോജ്ജ്വലമാക്കുന്ന കവിയെയാണ് വർത്തമാനകാലം കാതോർത്ത് പ്രതീക്ഷിക്കുന്നത്. സുഭാഷിന്റെ വരികളിൽ അഗ്നിയുടെ സ്ഫുരണ ങ്ങളുണ്ട്...'' പ്രൊഫ. സി. രവീന്ദ്രനാഥ്.
നിഷ്ക്കളങ്കമായ ചോദ്യചിഹ്നങ്ങളും തർക്കുത്തരങ്ങളും ചിലപ്പോൾ അപാരമായ ബുദ്ധിസാമർത്ഥ്യത്തിന്റെ മിന്നൽപ്പിണരുകളായി ഈ കഥകളിൽ ഉൾച്ചേർന്നിരിക്കുന്നു. തെന്നാലി രാമനെപ്പോലെ, ബീർബലിനെപ്പോലെ നസറുദ്ദീൻ അവന്തിയേയും കുട്ടികൾ ഹൃദയത്തിലേറ്റുമെന്ന് തീർച്ച.
''ഇന്ദുലേഖയിലെ പതിനെട്ടാം അധ്യായത്തിനു മുമ്പിൽ ഇതെങ്ങിനെ ഒരു നോവലിന്റെ അനിവാര്യഭാഗമെന്നോർത്ത് മുമ്പ് പതറി നിന്നവരെ വെല്ലുവിളിച്ചുകൊണ്ടാണ്,പിൽക്കാല മലയാള നോവൽ,പൊതുവിൽ വളർന്നത്.സ്ത്രീപക്ഷ അറിവുകളെ ദൃഢമായി ആശ്ലേഷിച്ചുകൊണ്ട്, മുസ്ലീം സ്ത്രീകളുടെ ജീവിതത്തെ അസ്വസ്ഥതകള് സൃഷ്ടിക്കും വിധം അടയാളപ്പെടുത്തുന്ന നോവല് എന്ന് കെഇഎന്.
മലയാളത്തിലെ വാങ്മയ കഥാപൈതൃകത്തിന്റെ ആകത്തുകയാണ് ഐതിഹ്യമാല. ഭാവനയിൽ പൊതിഞ്ഞ ചരിത്രവും അതിനിടയിൽ കസവുനൂലു പാകുന്ന സന്ദേശവും ഐതിഹ്യമാലയിലെ രത്നശോഭയെ ശതഗുണീഭവിപ്പിക്കുന്നു.
ഈ ലോകത്തെ നയിക്കയും നിയന്ത്രിക്കയും ചെയ്യുന്ന ദൈവം എന്നൊരാൾ ഉണ്ടോ-? ശ്രീ പ്രകാശം ഈ ഗ്രന്ഥം പ്രകാശിപ്പിച്ചതില് അസാധാരണമായ ഒരു സാഹസം തന്നെയാണ് കാട്ടിയിട്ടുള്ളത്. പക്ഷെ, അദ്ദേഹം ഒരിക്കലും നിരാശനാകേണ്ട കാര്യം ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്- തകഴി ശിവശങ്കരപ്പിള്ള
ഐതിഹ്യം,ചരിത്രം,ആചാരം,അനുഷ്ഠാനം. ആദിമമനുഷ്യർ മുതൽ ആരാധിച്ചുവരുന്ന പ്രകൃതിശക്തികളുടെയെല്ലാം പ്രതിരൂപമത്രെ പന്നഗഭൂഷണനായ പരമശിവൻ. തൃശ്ശിവപേരൂർ നഗരത്തിന്റെ നാമധേയത്തിനുതന്നെ കാരണഭൂതനായ ഈശ്വരനെ വടക്കുന്നാഥക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് പുരാണപുരുഷനായ പരശുരാമനാണ്.
കുട്ടിത്തം ഒരനുഗ്രഹമാണ്. കുഞ്ഞുങ്ങൾക്കുവേണ്ടി എഴുതുമ്പോൾ മനസ്സിൽ കുട്ടിത്തം വേണം.ഈ കവിതകളിലെമ്പാടും കുട്ടിത്തമുണ്ട്. അതുകൊണ്ട്തന്നെ കുട്ടികൾക്ക് ഇഷ്ടമാവും. കുഞ്ഞുണ്ണി മാഷ്
ജീവിതത്തെ സ്നേഹിക്കുന്നവർക്കും ശ്രദ്ധിക്കുന്നവർക്കും ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ നിന്നും പഠിക്കാനുണ്ട്, അവയിൽ പലതും തിരുത്തേണ്ട അർത്ഥശൂന്യമായ കാര്യങ്ങളായിരിക്കും പക്ഷേ! മനുഷ്യപുരോഗതിക്ക് തിരുത്തലുകളും വിമർശനങ്ങളും ആവശ്യമാണ്.മനുഷ്യ പുരോഗതിക്ക് തിരുത്തലുകളും വിമര്ശനങ്ങളും ആവശ്യമാണെന്ന് സമര്ത്ഥിക്കുന്ന കഥകളുടെ സമാഹാരം.
വിശപ്പിന്റെ വിളി എന്ന സിനിമയിൽ അഭിനയിക്കുന്നതിനാണ് ഞാൻ ഉദയാ സ്റ്റുഡിയോയിൽ ചെന്നത്. അന്നൊക്കെ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ട്. അഭിനയിക്കുന്ന നടനെയൊ, നടിയെയൊ മേക്കപ്പിട്ട് ഫിലിമിൽ ഷൂട്ട് ചെയ്തശേഷം ഇട്ടുനോക്കും. മലയാളത്തിന്റെ നിത്യഹരിത നായകന്റെ ജീവിതത്തിലൂടെയും സിനിമകളിലൂടെയുമുള്ള ഒരു യാത്ര.
ശ്രീജ തന്റെ ചുറ്റുമുള്ള കാഴ്ചകളിൽ അഭിരമിയ്ക്കുകയല്ല ചെയ്യുന്നത്. അതിന്റെ വേദനകളിലേയ്ക്കാണ് ശ്രീജയുടെ കണ്ണുകൾ നീളുന്നത്. അതിനുള്ള നിരവധി നിരവധി തെളിവുകളായാണ് ഈ പുസ്തകത്തിലെ കവിതകള് നമുക്ക് മുന്നില് പരന്നു കിടക്കുന്നത്....
കൃഷ്ണൻ നായർ എന്ന പേരുമാറ്റി ജയൻ എന്ന പേര് നിർദ്ദേശിച്ചത് ഞാനാണ്. എനിക്കതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ആ പേര് വളരെയധികം പ്രശസ്തി നേടിയല്ലോ. മരിക്കുന്നതുവരെ ജയന് എന്നോട് സ്നേഹം ഉണ്ടായിരുന്നു. കഴിവുള്ള, കൃത്യനിഷ്ഠയുള്ള, ആത്മാർത്ഥതയുള്ള ചെറുപ്പക്കാരൻ. അയാൾ ഒരു എക്സ് നേവിയും ഞാനൊരു എക്സ് ആർമിയും ആണല്ലോ. അതും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജോസ്...
ഗ്രാംഷി വ്യാകുലനായത് സ്വന്തം കൂനിനെക്കുറിച്ചായിരുന്നില്ല, മറിച്ച് മനുഷ്യരെ വിധേയരായി കുനിച്ചു നിർത്തി നിന്ദിക്കുന്ന ഫാസിസ്റ്റ് അധികാരത്തിനെതിരെയായിരുന്നു. ഇ.എം.എസ്സ്. വേവലാതിപ്പെട്ടത്. സ്വന്തം വിക്കിനെക്കുറിച്ചായിരുന്നില്ല.
ലെയ ജോജു എന്ന എട്ടാംക്ലാസ്സ്വിദ്യാർത്ഥിയുടെ ഭാവനാലോകത്തിലാണ് ഞാൻ വന്ന്പെട്ടിരിക്കുന്നത്. കഥ മെനയാനുള്ള കൗതുകം ലയയ്ക്ക് സ്വയസിദ്ധമാണ്. ഒപ്പം ഈ കൊച്ചുമിടുക്കി കഥ പറഞ്ഞു പറഞ്ഞതിൽ നമ്മെ ലയിപ്പിക്കുകയും ചെയ്യുന്നു. വിജയൻ വള്ളിക്കാവ്.
ഇന്നലെ രാവിലെയാണ് ഭാഗ്യലക്ഷ്മി വാഴച്ചോട്ടിലിരുന്നു ഛർദ്ദിച്ചത്. ആ ഛർദ്ദിക്കു പിന്നാലെയുള്ള നാണം അവളുടെ കണ്ടപ്പോൾ തന്നെ ഊഹിച്ചു ഞാൻ സംഗതി പറ്റിച്ചിരിക്കുന്നു!പ്രമുഖ തിരക്കഥാകൃത്ത് സൗമ്യ മധുരമായ കഥകളുമായി നമ്മെ സമീപിക്കുന്നു.
കുട്ടികൾ പോലീസിനെ ഭയക്കുന്നു പോലീസിനെ കുട്ടികൾ സ്നേഹിക്കേണ്ട കാലമാണിത്, പോലീസ് കുട്ടികളേയും. ജനങ്ങളെ സ്നേഹിക്കുന്ന പോലീസ് ജനങ്ങൾ സ്നേഹിക്കുന്ന പോലീസ് ജനസേവകരായ പോലീസ്.
കാലിക പ്രസക്തിയില്ലാത്ത സാഹിത്യസൃഷ്ടികൾക്ക് വായനക്കാരുടെ അംഗീകാരം ലഭിക്കുക പ്രയാസമാണ്. ഇവിടെ ശോഭ ജി. ചേലക്കരയുടെ കവിതകൾക്ക് അത്തരത്തിലുള്ള കുറവ് ഒരിക്കലും സംഭവിച്ചിട്ടില്ല. കാര്യം കാവ്യാത്മകമായി പ്രതിപാദിക്കാനുള്ള ശോഭയുടെ കഴിവ് പ്രശംസനീയം തന്നെ.
സ്ഥാപനവത്ക്കരിക്കപ്പെട്ടസഭാസമൂഹങ്ങളിൽ, പോപ്പ് ഫ്രാൻസീസിന്റെ ഫ്രാൻസീസൻ ആശയങ്ങൾ നടപ്പിലാക്കിയും,വിശ്വാസികൾ തമ്മിൽ തമ്മിൽ ആവശ്യത്തിന് ഞെരുങ്ങുന്നവരെ സഹായിച്ചും...
ഈ ലോകത്തെ നയിക്കയും നിയന്ത്രിക്കയും ചെയ്യുന്ന ദൈവം എന്നൊരാൾ ഉണ്ടോ-? ശ്രീ പ്രകാശം ഈ ഗ്രന്ഥം പ്രകാശിപ്പിച്ചതില് അസാധാരണമായ ഒരു സാഹസം തന്നെയാണ് കാട്ടിയിട്ടുള്ളത്. പക്ഷെ, അദ്ദേഹം ഒരിക്കലും നിരാശനാകേണ്ട കാര്യം ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്- തകഴി ശിവശങ്കരപ്പിള്ള
ഈ പുസ്തകം എഴുതിയിട്ടുള്ളത് ഞാൻ സാധാരണ വീട്ടിൽ സംസാരിക്കാറുള്ള മലയാളഭാഷയിൽ ആകുന്നു. അല്പം സംസ്കൃതപരിജ്ഞാനം എനിക്ക് ഉണ്ടെങ്കിലും പലേ സംസ്കൃതവാക്കുകളും മലയാള ഭാഷയിൽ നോം സംസാരിച്ചുവരുമ്പോൾ ഉപയോഗിക്കുന്ന മാതിരിയാണ് ഈ പുസ്തകത്തിൽ സാധാരണയായി ഞാൻ ഉപയോഗിച്ചിട്ടുള്ളത്.
സിനിമയിൽ സ്ഥാനം നേടുന്നതിന് മുമ്പ് എനിക്ക് സത്യൻ സാറിനോട് ആരാധനയായിരുന്നു. അദ്ദേഹമൊത്ത് അഭിനയിക്കുവാനുള്ള അവസരം കിട്ടിയപ്പോൾ എനിക്ക് വലിയ ഗുരുവിനെ കിട്ടി; സ്നേഹസമ്പന്നനായ ഗുരു ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. പക്ഷെ, എന്റെ ഹൃദയത്തിൽ ഗുരുസ്ഥാനത്ത് ഇന്നും അദ്ദേഹമുണ്ട്. മധു, സിനി ആർട്ടിസ്റ്റ്
ആത്മീയാചാര്യന്മാരിൽ വിപ്ലവകാരിയായിരുന്നു ഓഷോ. അറിവിന്റെ ആകാശഗോപുരങ്ങളാണ് ഓഷോ തന്റെ അനുയായികൾക്ക് സമ്മാനിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സമസ്യയായിത്തീർന്ന ആ ആചാര്യന്റെ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകം.
ഐതിഹ്യം,ചരിത്രം,ആചാരം,അനുഷ്ഠാനം. ആദിമമനുഷ്യർ മുതൽ ആരാധിച്ചുവരുന്ന പ്രകൃതിശക്തികളുടെയെല്ലാം പ്രതിരൂപമത്രെ പന്നഗഭൂഷണനായ പരമശിവൻ. തൃശ്ശിവപേരൂർ നഗരത്തിന്റെ നാമധേയത്തിനുതന്നെ കാരണഭൂതനായ ഈശ്വരനെ വടക്കുന്നാഥക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് പുരാണപുരുഷനായ പരശുരാമനാണ്.
''സാന്ദ്രാനന്ദാവ ബോധാത്മകമനുപമിതം കാലദേശാവധിഭ്യാം, നിർമുക്തം, നിത്യമുക്തം, നിഗശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരൂപരൂഷാർത്ഥാത്മകം ബ്രഹ്മ തത്ത്വം തത്താവദ്ഭാതി സാക്ഷാത്ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം.''
വിശപ്പിന്റെ വിളി എന്ന സിനിമയിൽ അഭിനയിക്കുന്നതിനാണ് ഞാൻ ഉദയാ സ്റ്റുഡിയോയിൽ ചെന്നത്. അന്നൊക്കെ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ട്. അഭിനയിക്കുന്ന നടനെയൊ, നടിയെയൊ മേക്കപ്പിട്ട് ഫിലിമിൽ ഷൂട്ട് ചെയ്തശേഷം ഇട്ടുനോക്കും. മലയാളത്തിന്റെ നിത്യഹരിത നായകന്റെ ജീവിതത്തിലൂടെയും സിനിമകളിലൂടെയുമുള്ള ഒരു യാത്ര.
കൃഷ്ണൻ നായർ എന്ന പേരുമാറ്റി ജയൻ എന്ന പേര് നിർദ്ദേശിച്ചത് ഞാനാണ്. എനിക്കതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ആ പേര് വളരെയധികം പ്രശസ്തി നേടിയല്ലോ. മരിക്കുന്നതുവരെ ജയന് എന്നോട് സ്നേഹം ഉണ്ടായിരുന്നു. കഴിവുള്ള, കൃത്യനിഷ്ഠയുള്ള, ആത്മാർത്ഥതയുള്ള ചെറുപ്പക്കാരൻ. അയാൾ ഒരു എക്സ് നേവിയും ഞാനൊരു എക്സ് ആർമിയും ആണല്ലോ. അതും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ജോസ്...
കലയും രാഷ്ട്രീയവും രണ്ടല്ലെന്ന് തെളിയിച്ച അപൂർവ്വ പ്രതിഭയായിരുന്നു മുരളി. രാഷ്ട്രീയമില്ലാതെ കലയില്ലെന്നു മുരളി വിശ്വസിച്ചു. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ അധിഷ്ഠിതമാണ് രാഷ്ട്രീയം എന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
മലയാളത്തിലെ വാങ്മയ കഥാപൈതൃകത്തിന്റെ ആകത്തുകയാണ് ഐതിഹ്യമാല. ഭാവനയിൽ പൊതിഞ്ഞ ചരിത്രവും അതിനിടയിൽ കസവുനൂലു പാകുന്ന സന്ദേശവും ഐതിഹ്യമാലയിലെ രത്നശോഭയെ ശതഗുണീഭവിപ്പിക്കുന്നു.
നതോന്നതവൃത്തത്തിൽ പി . സി . എസ് . കുണ്ടുകാട് എഴുതിയ രാമായണം കഥ വഞ്ചിപ്പാട്ട് രീതിയിൽ മലയാള സാഹിത്യത്തിന് ഒരു പ്രത്യേക വായനാനുഭവം സമ്മാനിക്കും.
ലെയ ജോജു എന്ന എട്ടാംക്ലാസ്സ്വിദ്യാർത്ഥിയുടെ ഭാവനാലോകത്തിലാണ് ഞാൻ വന്ന്പെട്ടിരിക്കുന്നത്. കഥ മെനയാനുള്ള കൗതുകം ലയയ്ക്ക് സ്വയസിദ്ധമാണ്. ഒപ്പം ഈ കൊച്ചുമിടുക്കി കഥ പറഞ്ഞു പറഞ്ഞതിൽ നമ്മെ ലയിപ്പിക്കുകയും ചെയ്യുന്നു. വിജയൻ വള്ളിക്കാവ്.
നിഷ്ക്കളങ്കമായ ചോദ്യചിഹ്നങ്ങളും തർക്കുത്തരങ്ങളും ചിലപ്പോൾ അപാരമായ ബുദ്ധിസാമർത്ഥ്യത്തിന്റെ മിന്നൽപ്പിണരുകളായി ഈ കഥകളിൽ ഉൾച്ചേർന്നിരിക്കുന്നു. തെന്നാലി രാമനെപ്പോലെ, ബീർബലിനെപ്പോലെ നസറുദ്ദീൻ അവന്തിയേയും കുട്ടികൾ ഹൃദയത്തിലേറ്റുമെന്ന് തീർച്ച.
സ്ഥാപനവത്ക്കരിക്കപ്പെട്ടസഭാസമൂഹങ്ങളിൽ, പോപ്പ് ഫ്രാൻസീസിന്റെ ഫ്രാൻസീസൻ ആശയങ്ങൾ നടപ്പിലാക്കിയും,വിശ്വാസികൾ തമ്മിൽ തമ്മിൽ ആവശ്യത്തിന് ഞെരുങ്ങുന്നവരെ സഹായിച്ചും...
സിനിമയിൽ സ്ഥാനം നേടുന്നതിന് മുമ്പ് എനിക്ക് സത്യൻ സാറിനോട് ആരാധനയായിരുന്നു. അദ്ദേഹമൊത്ത് അഭിനയിക്കുവാനുള്ള അവസരം കിട്ടിയപ്പോൾ എനിക്ക് വലിയ ഗുരുവിനെ കിട്ടി; സ്നേഹസമ്പന്നനായ ഗുരു ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. പക്ഷെ, എന്റെ ഹൃദയത്തിൽ ഗുരുസ്ഥാനത്ത് ഇന്നും അദ്ദേഹമുണ്ട്. മധു, സിനി ആർട്ടിസ്റ്റ്
വിശപ്പിന്റെ വിളി എന്ന സിനിമയിൽ അഭിനയിക്കുന്നതിനാണ് ഞാൻ ഉദയാ സ്റ്റുഡിയോയിൽ ചെന്നത്. അന്നൊക്കെ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ട്. അഭിനയിക്കുന്ന നടനെയൊ, നടിയെയൊ മേക്കപ്പിട്ട് ഫിലിമിൽ ഷൂട്ട് ചെയ്തശേഷം ഇട്ടുനോക്കും. മലയാളത്തിന്റെ നിത്യഹരിത നായകന്റെ ജീവിതത്തിലൂടെയും സിനിമകളിലൂടെയുമുള്ള ഒരു യാത്ര.
ജീവിതത്തെ സ്നേഹിക്കുന്നവർക്കും ശ്രദ്ധിക്കുന്നവർക്കും ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ നിന്നും പഠിക്കാനുണ്ട്, അവയിൽ പലതും തിരുത്തേണ്ട അർത്ഥശൂന്യമായ കാര്യങ്ങളായിരിക്കും പക്ഷേ! മനുഷ്യപുരോഗതിക്ക് തിരുത്തലുകളും വിമർശനങ്ങളും ആവശ്യമാണ്.മനുഷ്യ പുരോഗതിക്ക് തിരുത്തലുകളും വിമര്ശനങ്ങളും ആവശ്യമാണെന്ന് സമര്ത്ഥിക്കുന്ന കഥകളുടെ സമാഹാരം.
റോഡിൽ കാൽനടക്കാർ കുറവായിരുന്നു. അയാളെ കടന്നുപോയ കാറുകളുടെ എണ്ണം അതിലും കൂടുതലായിരുന്നു....... ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ട പതിനെട്ടു കഥകളാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യമനസ്സിൽ നന്മയുടെ തിരിതെളിയിക്കാൻ ഉതകുന്ന ഈ കഥകൾ അനുവാചകലോകം സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഐതിഹ്യം,ചരിത്രം,ആചാരം,അനുഷ്ഠാനം. ആദിമമനുഷ്യർ മുതൽ ആരാധിച്ചുവരുന്ന പ്രകൃതിശക്തികളുടെയെല്ലാം പ്രതിരൂപമത്രെ പന്നഗഭൂഷണനായ പരമശിവൻ. തൃശ്ശിവപേരൂർ നഗരത്തിന്റെ നാമധേയത്തിനുതന്നെ കാരണഭൂതനായ ഈശ്വരനെ വടക്കുന്നാഥക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് പുരാണപുരുഷനായ പരശുരാമനാണ്.
ആത്മീയാചാര്യന്മാരിൽ വിപ്ലവകാരിയായിരുന്നു ഓഷോ. അറിവിന്റെ ആകാശഗോപുരങ്ങളാണ് ഓഷോ തന്റെ അനുയായികൾക്ക് സമ്മാനിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സമസ്യയായിത്തീർന്ന ആ ആചാര്യന്റെ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകം.
ഗ്രാംഷി വ്യാകുലനായത് സ്വന്തം കൂനിനെക്കുറിച്ചായിരുന്നില്ല, മറിച്ച് മനുഷ്യരെ വിധേയരായി കുനിച്ചു നിർത്തി നിന്ദിക്കുന്ന ഫാസിസ്റ്റ് അധികാരത്തിനെതിരെയായിരുന്നു. ഇ.എം.എസ്സ്. വേവലാതിപ്പെട്ടത്. സ്വന്തം വിക്കിനെക്കുറിച്ചായിരുന്നില്ല.